17

«اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، إِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ»

"അല്ലാഹുവേ, നീ സൻമാർഗ്ഗത്തിലാക്കിയരോടൊപ്പം എന്നെയും സൻമാർഗ്ഗത്തിലാക്കേണമേ. നീ സുഖം നൽകിയവരോടൊപ്പം എനിക്കും സുഖം നൽകേണ മേ. നീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എന്നെയും പരിരക്ഷിക്കേണമേ. നീ നൽകിയതിൽ എനിക്ക് അനുഗ്രഹം ചെയ്യേണമേ. നീ വിധിച്ചതിന്റെ നാശത്തിൽ നിന്ന് എന്നെ കാക്കേണമേ. നീ വിധിക്കുന്നു. നിനക്കെതിരെ വിധിക്കുകയില്ല. നീ ആദരിച്ചവർ നിന്ദ്യരാവുകയില്ല. നീ കോപിക്കുന്നവർ പ്രതാപിയാകുകയില്ല ഞങ്ങളുടെ നാഥാ നീ അനുഗ്രഹീതനും ഉന്നതനുമായിരിക്കുന്നു. "

17/19