8

«اللَّهُمَّ رَبَّنَا لَكَ الحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ، وَلَكَ الحَمْدُ أَنْتَ رَبُّ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، وَلَكَ الحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، أَنْتَ الحَقُّ، وَقَوْلُكَ الحَقُّ، وَوَعْدُكَ الحَقُّ، وَلِقَاؤُكَ الحَقُّ، وَالجَنَّةُ حَقٌّ، وَالنَّارُ حَقٌّ، (وَالنَّبِيُّونَ حَقٌّ، وَمُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ حَقٌّ) وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، (وَإِلَيْكَ أَنَبْتُ) وَإِلَيْكَ خَاصَمْتُ، وَبِكَ حَاكَمْتُ، فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَأَسْرَرْتُ وَأَعْلَنْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، (أَنْتَ المُقَدِّمُ، وَأَنْتَ المُؤَخِّرُ) لاَ إِلَهَ إِلَّا أَنْتَ»

"അല്ലാഹുവേ, ആകാശങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും പരിപാലകനാ യ നിനക്കാണ് എല്ലാ സ്തുതിയു,ആകാശങ്ങളുടേ യും ഭൂമിയുടേയും അവയിലുള്ളവരുടേയും നാഥനുമായ നിനക്കാണ് എല്ലാ സ്തുതിയും, ആകാശങ്ങളുടേയും ഭൂമിയുടേയും അവയിലുള്ളവരുടേയും പ്രകാശമായ നിനക്കാണ് എല്ലാ സ്തുതിയും. നീ സത്യമാണ്, നിന്റെ വചനവും സത്യമാണ്, നിന്റെ വാഗ്ദാനവും സത്യമാണ് , നീയുമായുള്ള ദർശനവും സത്യമാണ്, സ്വർഗം സത്യമാണ്, നരകം സത്യമാണ്, (പ്രവാചകന്മാർ സത്യമാണ്, മുഹമ്മദ് (സ) യും സത്യമാണ്) അന്ത്യനാളും സത്യമാണ്, അല്ലാഹുവേ നിനക്ക് ഞാൻ കീഴ്പെട്ടിരിക്കുന്നു. നിന്നിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. നിന്റെ മേൽ ഞാൻ ഭരമേൽപിക്കുന്നു. (നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങിയിരിക്കുന്നു.) നിന്റെ പേരിൽ ഞാൻ സംവദിക്കുന്നു. നിന്നിലേക്ക് ഞാൻ ആവലാതി ബോധിപ്പിക്കുന്നു. അതിനാൽ ഞാൻ മുന്തിച്ചു ചെയ്തതും പിന്തിച്ചു ചെയ്തതും രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതുമായ തെറ്റുകൾ നീ എനിക്ക് പൊറുത്തു തരേണമേ! നീയാണ് അതിനെ കുറിച്ച് എന്നെക്കാൾ അറിവുള്ളവർ (മുന്തിക്കുന്നവൻ നീയാണ്, പിന്തിക്കുന്നവനും നീ തന്നെ) നീയല്ലാതെ ഒരാരാധ്യനുമില്ല."

8/24