12

«اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ، الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ»
{ورد في الحديث أن هذا الدعاء هو اسم الله الأعظم الذي إذا دُعي به أجاب وإذا سُئل به أعطى}

അല്ലാഹുവേ, ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്യാത്തവനും തുല്യമായി ആരുമില്ലാത്തവനും എല്ലാവർക്കും ആശ്രയവും ഏകനുമായ നീ അല്ലാതെ മറ്റൊരാരാധ്യനില്ലെന്നും നീ അല്ലാഹുവാ ണെന്നും ഞാൻ സാക്ഷ്യം വഹിച്ചുകൊണ്ട് ഞാനിതാ ചോദിക്കുന്നു.

{ഈ പ്രാർത്ഥന അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്ഠമായ നാമങ്ങളാണെന്നും അത് മുഖേനെ പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുമെന്നും ചോദിച്ചാൽ നല്കപ്പെടുമെന്നും ഹദീസിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്}

12/24