11

«اللَّهُمَّ إِنِّي أُشْهِدُكَ وَأُشْهِدُ مَلَائِكَتَكَ وَحَمَلَةَ عَرْشِكَ، وَأُشْهِدُ مَنْ فِي السَّمَاوَاتِ وَمَنْ فِي الْأَرْضِ، أَنَّكَ أَنْتَ اللَّهُ لَا إِلَهَ إِلَّا أَنْتَ وَحْدَكَ لَا شَرِيكَ لَكَ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ»

അല്ലാഹുവേ, നിന്നെ ഞാനിതാ സാക്ഷിയാക്കുന്നു. നിന്റെ മലക്കുകളെയും നിന്റെ അർശിന്റെ വാഹകരേയും ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെയും ഞാൻ സാക്ഷിയാക്കുന്നു. നിശ്ചയം നീ അല്ലാഹുവാണ്. നീയല്ലാതെ ആരാധ്യനില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. തീർച്ചയായും മുഹമ്മദ് (സ) നിന്റെ ദാസനും ദൂതനുമാണ്.

11/24