5

(اللَّهُمَّ فَاطِرَ السَّمَوَاتِ وَالْأَرْضِ، عَالِمَ الْغَيْبِ وَالشَّهَادَةِ، لَا إِلَهَ إِلَّا أَنْتَ رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ، وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا، أَوْ أَجُرَّهُ إِلَى مُسْلِمٍ)

" ഭൂമിയും ആകാശങ്ങളും സൃഷ്ടിച്ചവനും ദൃശ്യവും അദൃശ്യവും അറിയുന്നവനും സർവ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായ അല്ലാഹുവേ, നിശ്ചയം നീ അല്ലാതെ ആരാധ്യനില്ല, സ്വശരീരത്തിന്റെ തിൻമയിൽ നിന്നും പിശാചിന്റെയും അവന്റെ കൂട്ടുകാരുടെയും തിൻമയിൽ നിന്നും സ്വശരീരത്തോടോ മറ്റൊരു മുസ്ലിമിനോടോ തിൻമ ചെയ്യുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം ചോദിക്കുന്നു. "

5/12